2012 ഏപ്രിൽ 22, ഞായറാഴ്‌ച

പുനര്‍ജന്മം ഭാരതീയ ഗ്രന്ധങ്ങളില്‍


   ഈയടുത്ത് ഒരു ദിവസം യാദൃശ്ചികമായി ഞാന്‍ ഒരു അമ്പലത്തില്‍ അന്യമതസ്ഥനായ ഒരു മതപണ്ഡിതന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഇടയായി. അതില്‍ എനിക്കു ശ്രദ്ധേയമായി തോന്നിയത് ഭഗവത് ഗീതയിലെ രണ്ടാമദ്ധ്യായമായ സാംഖ്യായോഗത്തിലെ ശ്ലോകം ചൊല്ലിയതാണ് . ഞാനൊന്നു അമ്പരന്നു, ഇനി ഇദ്ദേഹം പറഞ്ഞത് ശരി ആണോ ?എന്റെ ധര്‍മത്തില്‍ സ്വര്‍ഗ പ്രാപ്തി എന്നു പറഞ്ഞാല്‍ എന്താണ്? പുനര്‍ജന്‍മ സങ്കല്‍പ്പങ്ങള്‍ എന്താണ് ? അങ്ങിനെ ഒരു സങ്കല്‍പ്പം ഇല്ലേ ? . പുനര്‍ജന്‍മതിലധിഷ്ഠിതം അല്ലേ എല്ലാ ഭാരതീയ ധര്‍മങ്ങളും? അങ്ങിനെ അതിനെ കുറീച് ഞാന്‍ അന്വേഷിച്ചു തുടങ്ങി, ആ അന്വേഷണം എന്നില്‍ ആ പണ്ഡിതന്റെ വക്രബുദ്ധിയുടെ വ്യാപ്തം അളക്കാന്‍ ഉപകരിച്ചു എന്നു പറയാതെ വയ്യ.  സ്വധര്‍മത്തെ കുറീച് ഒന്നും അറിയാത്ത ഹിന്ദുവിനെ ആശയകുഴപ്പത്തിലാക്കുക എന്നതും അതുവഴി തന്റെ മതത്തിലേക്ക് ആകര്‍ഷിക്കാന്‍ ആളെ കൂട്ടാന്‍ ശ്രമിക്കുകയും അതിലുപരി  തന്റെ  മതധര്‍മത്തിലെ വൈകൃതം എന്നു വിശേഷിപ്പിക്കാവുന്ന സ്വര്‍ഗ്ഗം (  ഈ ലിങ്ക് കാണുക http://www.youtube.com/watch?v=lMA8UXByGqU) എന്ന സങ്കലപ്പം സനാതനധര്‍മത്തിലും ഉണ്ട് എന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമമായിട്ടാണ് ഈയുള്ളവന്‍ അതിനെ മനസ്സിലാക്കിയത്. അവരുടെ ഈ നീക്കം എത്ര പരിഹാസ്യയോഗ്യം ആണ് എന്നു വേദങ്ങളും ഗീതയും ഒന്നു കണ്ണോടിച്ചപ്പോള്‍ മനസ്സിലായി. പുനര്‍ജന്‍മ സങ്കല്‍പ്പങ്ങള്‍ എവിടെ ഒക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട് എന്നു നമുക്ക് പരിശോധിക്കാം
ആദ്യം ആ മതപണ്ഡിതന്‍ ചൊല്ലിയ ഗീതയിലെ ആ ശ്ലോകം പ്രതിപാദിക്കാം :


ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗം
ജീത്വാ വാ ഭോക്ഷസ്യേ മഹിമ്
തസ്മാദുത്തിഷ്ഠ കൌന്തേയ യൂദായ കൃത നിശ്ചയഃ ( ഭഗവത് ഗീത :2 :37 )


ഭാഷ്യം : യുദ്ധത്തില്‍ നീ വധിക്കപ്പെട്ടാല്‍ നിനക്കു സ്വര്‍ഗം പ്രാപിക്കാം.അതല്ല നീ യുദ്ധത്തില്‍ ജയിക്കുകയാണെങ്കിലോ രാജ്യത്തെ അനുഭവിക്കാം, അതിനാല്‍ ഹേ അര്‍ജ്ജുനാ! യുദ്ധം ചെയ്യാന്‍ തന്നെ നിശ്ചയിച്ചു എഴുന്നേല്‍ക്കൂ !!
( ധര്‍മയുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ നല്ലാതെ വരൂ എന്നു വ്യക്തമാക്കുന്നു.മരിച്ചാല്‍ വീരസ്വര്‍ഗംലഭിക്കും, ജയിച്ചാല്‍ രാജാധിപത്യവും. അര്‍ജുനന്റ്റെ പ്രഞ്ചവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള സമാധാനമായി ആണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഈ മറുപടി )
ഈ ശ്ലോകം ചൊല്ലി ആയിരുന്നു അദ്ദേഹം അവിടെ ഉള്ള ജനങ്ങളെയും എന്നെയും സ്ഥബ്ധനാക്കിയത്. എന്നാല്‍ ഭഗവത് ഗീതയില്‍ തന്നെ പുനര്‍ജന്‍മങ്ങളെ കുറീച് പ്രദീപാദിക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു അത് തെറ്റാണോ എന്നു ഞാന്‍ അന്വേഷിച്ചു . ഗീതയെ പറ്റി കുറച്ചു ഗ്രാഹ്യം ഉള്ള എന്നില്‍ പോലും സംശയം ഉളവാക്കുന്ന വിധത്തില്‍ ആയിരുന്നു ആ പ്രഭാഷണം.പുനര്‍ജന്‍മ സങ്കല്‍പ്പങ്ങളെ പറ്റി  പറയാതെ തങ്ങളുടെ ധര്‍മം ശ്രേഷ്ഠമാണെന്നും സനാതന ധര്‍മതിലും ഇത്തരത്തിലുള്ള വൈകൃതങ്ങള്‍ ഉണ്ടെന്നും കാണിക്കാനും സ്ഥാപിക്കാനും ആയിരുന്നു അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നത്.നമുക്ക് ഇനി നമ്മുടെ വേദഗ്രന്ധങ്ങളിലും മറ്റ് പ്രാമാണിക ഗ്രന്ധങ്ങളിലും പുനര്‍ജന്‍മ സങ്കല്‍പ്പത്തെ കുറീച്ചു പറയുന്നുണ്ടോ എന്നു നോക്കാം.


ആദ്യം ചാതുര്‍വേദങ്ങളില്‍ :-

(1) അസുനീതേ പുനരസ്മാസൂചക്ഷു: പുനഃ പ്രാണമിഹാനോദേഹി ഭോഗമ്
ജ്യോക്പശ്യെമ സൂര്യമുച്ചന്തമനുതേ മൃളയാ നഃ സ്വസ്തി..
(2)പുനര്നോ അസും പൃഥിവി ദദാതൂ പുനര്ദ്യെഔരുദേവീ പുനരന്തരീക്ഷമ്.
പുനര്‍നഃ സോമസ്ഥന്വം ദദാതൂ പുനഃ പൂഷാ പഥ്യാം യാ സ്വസ്തീ:
(ഋഗ്വേദം 8.1.23. 1-2)

ഭാഷ്യം : ആസവ:എന്നാല്‍പ്രമാണങ്ങള്‍, പ്രാണങ്ങളെ നയിക്കുന്ന അസുനീതി ഞങ്ങളുടെ ബുദ്ധിയില്‍അന്തര്യാമിയായിരിക്കുന്ന  ഈശ്വരനാണ്.അല്ലയോ ജഗദീശ്വരാ!ഞങ്ങല്‍ക്ക് മരണാനന്തരം സുഖപ്രദമായ മറ്റൊരു ശരീരത്തെ നല്കണം.. ( പുനരസ്മാസു)  പൂര്‍വശരീരം ത്യജിച്ചു പുതിയ ശരീരത്തെ പ്രാപിക്കുന്ന ഞങ്ങളില്‍( ചക്ഷുഃ -ച്ഛക്ഷു ഇന്ദ്രിയങ്ങളുടെ ഉപലക്ഷണം  ആണ്).കണ്ണു മുതലായ എല്ലാ ഇന്ദ്രിയങ്ങളെയും ഞങ്ങളെ ധാരണം ചെയ്യിച്ചാലും. ) പുനഃപ്രാണമിഹ) പ്രാണന്‍ ആന്തരികശക്തികളുടെ ഉപലക്ഷണമാണ്/പ്രാണനും ബുദ്ധിയും മനസ്സും ഞങ്ങളില്‍ധാരണം ചെയ്യിച്ചു പുനര്‍ജന്‍മത്തില്‍(നഃ  ഭോഗം ജ്യോക്) ഞങ്ങല്‍ക്ക് എല്ലാവിധ ഭോഗപദാര്‍ഥങ്ങളെയും നല്കിയാലും.അങ്ങനേ ഞങ്ങള്‍എല്ലാ ജന്മങ്ങളിലും ( ഉച്ചരന്തം  സൂര്യമ്) ശ്വാസോച്വാസാത്നമമായ പ്രാണനും ഉദിച്ചുയര്‍ന്ന സൂര്യലോകവും നിരന്തരം (പശ്യേമ)  ദര്‍ശിക്കുമാറാകട്ടെ.(അനുമതെ) ഏവര്‍ക്കും വീണ്ടും വീണ്ടും അളന്നു കുറീച് യദാവത് നല്‍കുന്ന ഈശ്വരാ! (നഃ) ഞങ്ങല്‍ക്ക്  എല്ലാ ജന്മങ്ങളിലും (മൃളയ) സുഖം നല്കണം.അങ്ങയുടെ കൃപയാല്‍പുനര്‍ജന്‍മങ്ങളില്‍ഞങ്ങല്‍ക്ക് (സ്വസ്തി) സൂഘവും  മംഗളവും ഭവിക്കുമാറാകട്ടെ. (2) ഈശ്വരാ!അങ്ങയുടെ അനുഗ്രഹത്താല്‍(നഃ) ഞങ്ങല്‍ക്ക് (അസും) പ്രാണനും അന്നമയമായ  ബലവും ( പൃഥിവി പുനര്‍ദദാത്) പുനര്‍ജന്‍മങ്ങളില്‍പൃദ്ധിവിയെയും നല്കിയാലും. (പുനര്ദ്യാ) പുനര്‍ജന്‍മതില്‍ ദൈവികജ്യോതിസായ സൂര്യജ്യോതിസിന്റെ ശക്തിയെ നല്കിയാലും. ( പുനരന്തരീക്ഷമ്) അത്പോലെ അന്തരീക്ഷം  പുനര്‍ജന്‍മത്തില്‍നല്‍കുമാറാകട്ടെ. ( പുനഃപുഷാ) പുഷ്ടികര്‍ത്താവായ ഭഗവാന്‍! അങ്ങ് (പഥ്യാം) പുനര്ജ്ന്‍മത്തില്‍ ധര്‍മമാര്‍ഗത്തെ വെളിവാക്കണം. എല്ലാ ജന്മങ്ങളിലും (യാസ്വസ്തി) അങ്ങയുടെ കൃപയാല്‍ഞങ്ങല്‍ക്ക് സര്‍വ ദുഖനിവാരണം  ഭവിക്കട്ടെ !


(3) പുനര്മനഃ പുനരായുര്മ ആഗന്‍പുനഃപ്രാണ: പുനരാത്മ ആഗന്‍പുനശ്ചക്ഷുഃ പുനഃശ്രോത്രം മ ആഗന്‍.
(4) പുനരുമൈഥ്വിന്ദ്രിയം പുനരാത്മാ ദ്രവിണം ബ്രാഹ്മണം ച.
പുനരഗ്നേയ ദിഷ്ണ്യാ യഥാസ്ഥാമ കല്‍പ്പയന്തയാമിഹൈവ.. (അഥര്‍വം 7.6.67.1)
(5) ആയോ ധര്‍മാണി പ്രഥമ: സസാദ തതോ വപൂംഷികൃണുഷേ പുരൂണി.
ദാസ്യൂര് യോനിം  പ്രഥമ ആവിശേയാ വാചമാനുദിതാം ചികേത. (അഥര്‍വവേദം  5.1.1.2 )


ഭാഷ്യം : (പുനര്‍മനഃ) ജഗദീശ്വരാ! അങ്ങയുടെ അനുഗ്രഹത്താല്‍വിദ്യാനി ശ്രേഷ്ഠ ഗുണങ്ങളോട് കൂടിയ മനസ്സും ആയുസ്സും (പ്രാണ) പ്രമാണങ്ങളും (മേ ആഗന്‍) എനിക്കു പുനര്ജ്ന്‍മത്തില്‍ലഭിക്കട്ടെ. (പുനരാത്മാ) പുനര്‍ജന്‍മത്തില്‍എന്റെ ആത്മാവു ശുദ്ധമായ വിചാരങ്ങളോട്കൂടിയതാകട്ടെ.(പുനശ്ചക്ഷുഃ) കണ്ണും ചെവിയും എനിക്കു പ്രാപ്തമാകട്ടെ. (വൈശ്വാനര) ജഗതിനെയെല്ലാം നയിക്കുന്ന (അദബ്ദ:) ദംഭാദിനോശരഹിതനും (താനൂപഃ)ശരീരാധികളെ രക്ഷിക്കുന്നവനും (അഗ്നി:) വിജ്നാനാനന്ദ സ്വരൂപനുമായ ജഗദീശ്വരന്‍(പാതു ദുരുതാദവദ്യാത്) ജന്‍മജന്‍മാന്തരങ്ങളില്‍ദുഷ്കര്‍മങ്ങളില്‍നിന്നു അകറ്റി രക്ഷിക്കട്ടെ. അപ്രകാരം ഞങ്ങള്‍പാപത്തില്‍നിന്നകന്നു എല്ലാ ജന്മങ്ങളിലും സുഖത്തെ പ്രാപിക്കുമാറാകട്ടെ.(4) അങ്ങയുടെ കൃപയാല്‍പുനര്‍ജന്‍മത്തില്‍(പുനരുമൈഥ്വിന്ദ്രിയം) മനസ്സ് മുതലായ പതിനൊന്നു ഇന്ദ്രിയങ്ങള്‍ഞങ്ങല്‍ക്ക് പ്രാപ്തമാവട്ടെ. അതായത് മനുഷ്യദേഹം എല്ലായ്പ്പോഴും ലഭിക്കണമെന്ന ഇച്ചയും താല്പര്യവും. (പുനരാത്മാ ) പ്രാണങ്ങളെ ധാരണം ചെയ്യാന്‍സാമര്‍ഥ്യം കൈവരിക്കട്ടെ. അങ്ങനെ നൂറോ അതിലതികം വര്‍ഷമോ ഞങ്ങള്‍ക്കു  സദ്കര്‍മ നിരതനായി ജീവിക്കാന്‍കഴിയണം.സത്യവിദ്യ മുതലായ ശ്രേഷ്ഠ ധനവും പുനര്‍ജന്‍മത്തില്‍ലഭിക്കണം. എന്നെന്നേയ്ക്കും ബ്രഹ്മമായായ വേദവും അതിന്റെ വ്യാഖ്യാനവും അറിഞ്ഞു  അങ്ങയില്‍നിഷ്ടയോട് കഴിയാന്‍ഇടയാക്കണം.കൂടാതെ ജഗതിനെല്ലാം സുഖം പകരുന്ന അഗ്നിഹോത്രാതിയാജ്നമ് ചെയ്യുന്നവരാകട്ടെ. (ദിഷ്ണ്യാ യഥാസ്ഥാമ ) ജഗദീശ്വരാ! ഞങ്ങല്‍ക്ക് പൂര്‍വജന്മങ്ങളില്‍ശുഭഗണങ്ങളെ ധാരണം ചെയ്യുന്നതിന് യോജിച്ച മനസ്സ്, ഇന്ത്രിയങ്ങള്‍ബുദ്ധി ശരീരം മുതലായവ ലഭിച്ചതു പോലെ ഇനിയുള്ള ജന്മങ്ങളിലും ഉത്തമമായ കൃത്യങ്ങളനുഷ്ഠിക്കാന്‍യോജിച്ച ബുദ്ധിയുക്തമായ മാനവശരീരം ലഭിക്കട്ടെ. ഇവയെല്ലാം ശുദ്ധമായ ബുദ്ധിയോടൊപ്പം (മൈതു ) എനിക്കു ലഭിക്കണം. (ഇഹൈവ)ഈ സംസാരത്തില്‍മനുഷ്യ ജന്മമെടുത്ത് ധര്‍മാര്‍ഥ കാമമോക്ഷങ്ങളെ പ്രാപിക്കാന്‍തക്ക കര്‍മങ്ങള്‍അനുഷ്ഠിക്കുവാനും അങ്ങയെ ഭക്തിയോടും സ്നേഹത്തോടും ഉപാസിക്കാനും ഇടവരട്ടെ. ഈവിധം ഒരുജന്‍മത്തിലും ദുഖത്തെ പ്രാപിക്കാന്‍ഇടയാവാതിരിക്കട്ടെ. (5) (ആയോ ധര്മാഥണി ) പൂര്‍വജന്‍മത്തില്‍ധര്‍മമനുഷ്ഠിക്കുന്നയാള്‍(തതോ വപൂംഷികൃണുഷേ പുരൂണി) ആ ധര്‍മാചാരണത്താല്‍അനേകം ഉത്തമശരീരങ്ങളെ ധാരണം ചെയ്യുകയും ആദര്‍മാത്മാവ് നീചശരീരത്തെ പ്രാപിക്കുകയും ചെയ്യുന്നു. (ദാസ്യൂര് യോനിം)പൂര്‍വജന്‍മകൃതങ്ങളായ പാപപുണ്യങ്ങളുടെ ഫലത്തെ അനുഭവിക്കുകയെന്ന സ്വഭാവത്തോട് കൂടിയ ജീവാത്മാവ് പൂര്‍വശരീരത്തെ വെടിഞ്ഞു വായുവിനോടൊപ്പം നിലകൊള്ളുകയും  പിന്നീട് ജലം, ഔഷധി, പുരാണം ആദിയായവയിലൂടെ ഗര്‍ഭാശയത്തില്‍പ്രവേശിച്ച് ജന്മമെടുക്കുകയും ചെയ്യുന്നു.അനുദിതവാണിയെ അതായത് ഈശ്വരപ്രോക്തമായ വേദത്തില്‍നിര്‍ദ്ദേശിച്ചിട്ടുള്ള സത്യഭാഷണാദി കര്‍മങ്ങളെ അതിന്‍പറ്റി യഥാവത് അറിഞ്ഞു ചെയ്യുകയും ധര്‍മത്തില്‍തന്നെ യാദയുക്തം സ്ഥിതി ചെയ്യുകയും ചെയ്താല്‍മനുഷ്യ ശരീരത്തെ പ്രാപിച്ചു ഉത്തമമായ സുഖൈശ്വര്യങ്ങളെ പ്രാപിക്കാന്‍യോഗ്യത നേടുന്നു.അധര്‍മത്തെ ആചരിക്കുന്നവന്‍,നേരെമറിച്ച് നീചശരീരങ്ങളായ കീടപതാങ്ഗാതീ ഗാത്രങ്ങളെ ധാരണം ചെയ്തു അനേക ദുഖങ്ങളെ അനുഭവിക്കുന്നു.


6. ദ്വേസൃതി അശൃണവം പിതൃണാമഹം ദേവാനാമുത മര്ത്യാനാം.
താഭ്യാമിദം വിശ്വ വിശ്വമേജല്‍സമേതി യദന്തരാ പിതരം മാതരം ച..
( യജൂര്‍വേദം 19.47)
(7) മൃതശ്ചാഹം പുനര്ജാതോ ജാതശ്ചാഹം പുനരുമൃത:
നാനാ യോനി സഹസ്രാണി മയോഷിതാനി യാനിവൈ..
ആഹാരാ  വിവിധാ ഭൂക്‍താ: പീതാ നാനാവിധാസ്തനാ:
മാതാരോ വിവിധാധൃശ്ടാഃ പിത്തര: സുഹൃദസ്തഥ
അവാങ്മുഖ പീഠ്യമാനോ ജന്തുശ്ചൈവ സമന്‍വിത: ( നിരുക്തം 14.6)


ഭാഷ്യം : (ദ്വേസൃതി) ഈ ലോകത്തില്‍ പാപപുണ്യപരിഹാരാര്‍ത്ഥം രണ്ടു മാര്‍ഗങ്ങളുണ്ട്. ഒന്നു, പിതൃക്കള്‍,ദേവന്മാര്‍, വിധാന്‍മാര്‍ എന്നിവരുടെയും മറ്റേത് മരണശീലരുടെ, അതായത് ജ്നാനരഹിതരായ വിദ്യാവിഹീനിതരുടെയും മാര്‍ഗ്ഗം.രണ്ടു സ്മൃതികളില്‍ ഒന്നു പിതൃയാനവും രണ്ടാമത്തേത് ദേവയാനവും ആണ്.ജീവാത്മാവ് മാതാപിതാക്കളില്‍ നിന്നു ശരീരം ധാരണം ചെയ്തു പാപപുണ്യങ്ങളും സുഖദുഘങ്ങളും വീണ്ടും വീണ്ടും അനുഭവിക്കുന്നത്-പൂര്‍വപരജന്‍മങ്ങള്‍ ധാരണം ചെയ്യുന്നത്-പിതൃയാനം എന്ന സ്മൃതി ആണ്.മോക്ഷമെന്ന പദത്തെ പ്രാപിച്ചു ജന്‍മമരണങ്ങളാകുന്ന സംസാരത്തില്‍ നിന്നു മോചിക്കുന്നത് രണ്ടാമത്തെ സ്മൃതീ ആകുന്നു. ഒന്നാമത്തെ സ്മൃതിയില്‍ പുണ്യസഞ്ചയത്തിന്റെ ഫലം അനുഭവിച്ചു വീണ്ടും വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു.രണ്ടാമത്തെ സ്മൃതിയില്‍ ജനനവും മരണവും ഇല്ല (അശൃണവം). മുന്‍ചൊന്ന രണ്ടു മാര്‍ഘങ്ങളില്‍ ജഗത്തെല്ലാം (ഏജത്) ഗമനാഗമനം (സമേതി) സമ്യക്‍ചകരേണേ പ്രാപിക്കുന്നു. (യദാന്തരാ പിതരം മാതരം ച ) ജീവന്‍ പൂര്‍വശരീരം ത്യജിച്ചു വായു ജലം ഔഷധം എന്നിവകളില്‍ ഭ്രമണം ചെയ്തു മാതൃപിതൃശരീരങ്ങളില്‍ പ്രവേശിച്ച് പുനര്‍ജന്മമെടുക്കുന്നു.അപ്പോഴത് സശരീരിയായ ജീവനാകുന്നു എന്നറിയുക. (7) മരിച്ചു ഞാന്‍ വീണ്ടും ജനിച്ചു, ജനിച്ചു വീണ്ടും മരിച്ചു ഞാന്‍ ആയിരക്കണക്കിന് നാനായോനികളെ പ്രാപിച്ചിട്ടുണ്ട്. പലതരം ആഹാരങ്ങള്‍ കഴിക്കുകയും അനേകം മാതൃസ്തനങ്ങളിലെ പാല്‍ കുടിക്കുകയും അനവധി മാതാപിതാക്കളെയും സുഹൃത്തുക്കളെയും കാണുകയും ചെയ്തിട്ടുണ്ട്. (ആവാങ് മുഖ: ) കാല് മുകളിലേക്കും തല താഴോട്ടുമായി നിരവധി ഗര്‍ഭാശയങ്ങളില്‍ ഞാന്‍ പീഡകള്‍ സഹിച്ചിട്ടുണ്ടു.


ഇനി മറ്റ് ഗ്രന്ധങ്ങളില്‍ പുനര്‍ജനസങ്കല്‍പ്പങ്ങളെ കുറീച്ചു പറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കാം 

ആദ്യം  നമുക്ക് ഭഗവത് ഗീതയിലേക്ക് വരാം:

ധ്യാനയോഗം
(1)പ്രാപ്യ പുണ്യാകൃതാം ലോകാന്‍
ഉഷിതാ ശാശ്വതി: സമാ:ശുചിനാം ശ്രീമതാം ഗേഹേ
യോഗഭ്രഷ്ടോ ഭിജായതേ ( 6:41)

(2)അഥവാ യോഗിനാമേവ
കുലേ ഭവതി ധീമതാം
ഏതദ്ധി ദുര്‍ബലതരം
ലോകേ ജന്മ യദീദൃശം (6:42)

(3)തത്ര തം ബുദ്ധിസംയോഗം
ലഭതെ പൌര്‍വദേഹികം
യതതെ ച തതോ ഭൂയഃ
സംസിദ്ദൌ കുരുനന്ദന (6:43) 

(4)പൂര്‍വതാഭ്യാസേന തേനൈവ
ഹ്രിയതെ ഹൃവഷോ പി സഃ
ജീജ്നാസുരപി യോഗസ്യ
ശബ്ദബ്രഹ്മാതിവര്‍ത്തതേ (6:44)

ഭാഷ്യം (1) : യോഗസിദ്ധിക്കായി ശ്രമിച്ചിട്ടും പൂര്‍ണഫലപ്രാതി സിദ്ധിക്കാത്ത യോഗഭ്രഷ്ടന്‍ പുണ്യലോകങ്ങളെ പ്രാപിച്ചു ഏറെക്കാലം സുഖമായി കഴിഞ്ഞതീന് ശേഷം സുകൃതികളും ഐശ്വര്യമുള്ളവരുമായവരുടെ ഗൃഹത്തില്‍ വന്നു ജനിക്കുന്നു.
(2) അല്ലെങ്കില്‍ ജ്നാനികളായ യോഗനിഷ്ഠന്‍മാരുടെ കുലത്തില്‍ തന്നെ അവന്‍ ജനിക്കുന്നു. ഇപ്രകാരമുള്ള ജന്‍മമ വളരെ ദുര്‍ഭലമാകുന്നു.
(3) അല്ലയോ അര്‍ജുനാ! ആ (പുതിയ) ജന്മത്തില്‍, പൂര്‍വജന്‍മത്തില്‍ ഉണ്ടായ ബ്രഹ്മജ്നാന വിശയകമായ ബുദ്ധിയോട് ചേര്‍ച്ച ലഭിക്കുന്നു. അനന്തരം അവന്‍ വീണ്ടും യോഗ സിദ്ധിക്കായി പ്രയത്നം തുടരുകയും ചെയ്യുന്നു.
(4)മുജ്ജന്‍മത്തിലെ അഭ്യാസത്തിന്റെ വാസനാബലത്താല്‍ അവന്‍ അവശനാണെങ്കില്‍ കൂടി, യോഗമാര്‍ഗത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. യോഗവൃത്തിയേകുറിച്ചറിയാന്‍ ആഗ്രഹിക്കുന്നവന്‍ പോലും വെദോക്ത കര്‍മഫലമായ സ്വര്‍ഗാദി സൂഖാവിഷയങ്ങളെ അതിക്രമിക്കുന്നു.

അക്ഷരബ്രഹ്മയോഗം 

(1) ധൂമോ രാത്രിസ്ഥതാ കൃഷ്ണാ:
ഷണ്‍മാസാ ദക്ഷിണായനം
തത്ര ചാന്ദ്രമാസം ജ്യോതി:
യോഗീ പ്രാപ്യ നിവര്‍ത്തതെ (8:25)

(2) ശുക്ലകൃഷ്ണേ ങ്ങാതീ ഹ്യേതേ
ജഗതാ:ശാശ്വതെ മതേ
ഏകയാ യാത്യനാവൃത്തീം
അന്യയാ വാര്‍ത്തതേ പുനഃ

ഭാഷ്യം (1) പുക പരക്കുമ്പോഴും രാത്രിയിലും കറുത്ത പക്ഷത്തിലും ദക്ഷിണായന കാലത്തും ദേഹം വിട്ടുപോകുന്ന യോഗി ചന്ദ്ര ജ്യോതിസ്സിനെ അഥവാ ചന്ദ്രലോകത്തെ പ്രാപിച്ചിട്ടു പുനര്‍ജന്മമെടുക്കുന്നതിന് തിരിച്ചു വരുന്നു.
(2)ശുക്ലം കൃഷ്ണമ് ( ശുക്ലഗതി കൃഷ്ണഗതി ) എന്നീ രണ്ടു മാര്‍ഗങ്ങള്‍ ലോകത്തില്‍ എക്കാലത്തും നിലവിലുള്ളതായി കണക്കാക്കപ്പെടുന്നു.ആദ്യത്തെ മാര്‍ഗത്തില്‍കൂടി പുനരാവൃത്തിയില്ലാത്ത പരമപദത്തെ (മോക്ഷത്തെ) പ്രാപിക്കുന്നു. മറ്റേതില്‍ കൂടിപോകുന്നവര്‍ വീണ്ടും ജന്മമെടുത്ത് സംസാരത്തിലേക്ക് തിരിച്ചു വരുന്നു.

പുരുഷോത്തമയോഗം 

ശരീരം യദവാപ്നോതി
യച്ചാപ്യൂത്ക്രാമാതീശ്വര:
ഗൃഹീത്വൈതാനി സംയാതി
വായൂര്‍ഗന്ധാനിവാശയാത് (8:8)

ജീവാത്മാവ് ഒരു ശരീരം വിട്ടുപോവുമ്പോള്‍ മനസ്സിനേയും ജ്നാനെന്ത്രിയങ്ങളെയും കൊണ്ടുപോക്‍ന്നു. ഒരു ശരീരത്തില്‍ പ്രവേശിക്കുമ്പോളും പൂര്‍വവാസനകളോട് കൂടിയ മനസ്സോടും ഇന്ദ്രിയങ്ങളോടും കൂടിതന്നെ പ്രവേശിക്കുന്നു. മനസ് എന്നിവിടെ പറയുന്നതു മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം എന്ന അന്തഃകരണമെന്ന അര്‍ഥത്തിലാണ്.

ഇനി മറ്റുള്ള പ്രമാണങ്ങളില്‍ എങ്ങിനെ ആണ് എന്നു നോക്കാം 

8. സ്വരസവാഹി വിദൂഷോ പി തഥാരൂഡൊ ഭിനിവേശ: (യോഗ ദര്ശനം 1.2.9)
(9) പുനരുല്‍പത്തി: പ്രേതൃഭാവ: (ന്യായം 1.1.119)

ഭാഷ്യം : യോഗദര്‍ശനശാസ്ത്രത്തില്‍ പദഞ്ജലിമുനി പറഞ്ഞിരിക്കുന്നതിന് വേദവ്യാസന്‍ ഭാഷ്യരചന പുനര്‍ജന്‍മപ്രതിപാദകമായിട്ടാണ് ചെയ്തിരിക്കുന്നത്.ജനിച്ചയുടനെ കൃമിക്കു പോലും മരണഭയം ഉണ്ടാകുന്നത് നമുക്ക് കാണാം.ഇത് പൂര്‍വാപരജന്മങ്ങള്‍ ഉണ്ടായതിന്റെ ഫലമാണ്.വിധാന്‍മാര്‍ക്കും ഈ അനുഭവമുണ്ട്.ജീവന്‍ അനേകം ശരീരങ്ങള്‍ ധരിച്ചിട്ടുണ്ടെന്നും ഇത് തെളിയിക്കുന്നു.പൂര്‍വ്വജന്‍മത്തില്‍ മരണാനുഭവം ഉണ്ടായില്ലെങ്കില്‍, അതിന്റെ സംസ്കാരവും ആത്മാവിലുണ്ടാവുകയില്ല.സംസ്കാരമില്ലാതെ സ്മരണ ഉണ്ടാവുന്നില്ല,സ്മരണ ഇല്ലാതെ മരണഭയം എങ്ങിനെ ഉണ്ടാവും ? എല്ലാ പ്രാണികള്‍ക്കും മരണഭയം ഉള്ളത് കൊണ്ട് പൂര്‍വ്വാജന്‍മങ്ങളുണ്ടെന്ന് സിദ്ധിക്കുന്നു. (9) മഹാവിദ്വാനായ ഗൌതമ മഹര്‍ഷിയുടെ ന്യായദര്‍ശനത്തിലും,അതിന്റെ ഭാഷ്യ കര്‍ത്താവായ വാല്സ്ത്യായനും പുനര്‍ജന്‍മമുണ്ടെന്ന് സമര്‍ത്തിച്ചിട്ടുണ്ട്. പൂര്‍വശരീരം ത്യജിച്ചു വീണ്ടും പുതിയ ഭാവം ധരിക്കുന്നതിനെ ആണ് പ്രേത്യഭാവമെന്ന് പറയുന്നതു. പ്രേത്യ എന്നതിന് മരണം പ്രാപിച്ചു എന്നും ഭാവമെന്നതിന് പുനര്‍ജന്‍മമെടുത്ത് ജീവന്‍ ദേഹാദാരണം ചെയ്യുന്നത് എന്നും അര്‍ഥമാണ്.

നമ്മുടെ ധര്‍മത്തെ കുറീച് നാം ബോധവാന്‍മാരായില്ലെങ്കില്‍ ഇത്തരത്തിലുള്ള വിപത്തുകള്‍ നമ്മേ കാത്തിരിക്കും!!!!


2012 ജനുവരി 21, ശനിയാഴ്‌ച

ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു

ഈ ബ്ലോഗ്‌ ഒരു ഇംഗ്ലീഷ് ബ്ലോഗിന്‍റെ കോപ്പി ആണ്.  ഇത് തികച്ചും ആ വ്യക്തിയുടെ ഭാവനയും സ്വത്തും ആണ്. ഈ ബ്ലോഗിന്റെ ഒറിജിനല്‍ ഞാന്‍ ചുവടെ ചേര്‍ക്കുന്നു.
http://godbless-u.ning.com/profiles/blogs/why-i-am-a-hindu
ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു

നാല് വര്‍ഷം മുമ്പ് ന്യൂയോര്‍ക്കില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനയാത്രയില്‍ എന്റെ സീറ്റിന് അടുത്ത്‌ വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞു. സാധാരണ അമേരിക്കന്‍ പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യാസമായി ബൈബിള്‍ വായനയുമായി ആരെയും ശ്രദ്ധിക്കാതെ ഇരിക്കുന്ന ആ പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി. കാരണം ആ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് അങ്ങനെ ബൈബിള്‍ വായന കുറവാണ്. യാത്രയുടെ വിരസതമാറ്റാന്‍ ആ പെണ്‍കുട്ടിയോട് പരിചയപ്പെടാന്‍ തീരുമാനിച്ചു. ഞാന്‍ ഭാരതത്തില്‍ നിന്നാണെന്നു കേട്ടപ്പോള്‍ കൗതുകത്തോടെ എന്നെ നോക്കി.
"ഏതു മതത്തില്‍ പെട്ടവനാണ് താങ്കള്‍ "

പെണ്‍കുട്ടിയുടെ ചോദ്യം വീണ്ടും എന്നില്‍ കൗതുകം ജനിപ്പിച്ചു.

"ക്രിസ്ത്യനോ അതോ മുസ്ലിമോ.."

പെണ്‍കുട്ടി വീണ്ടും ചോദിച്ചു.

"രണ്ടുമല്ല. ഞാന്‍ ഹിന്ദുവാണ്."

എന്റെ മറുപടി കേട്ട പെണ്‍കുട്ടി ഒരു കൂട്ടിലിട്ട മൃഗത്തെയെന്നവണ്ണം എന്നെ നോക്കി. സാധാരണ അമേരിക്കന്‍ പെണ്‍കുട്ടിയ്ക്ക് ഏറ്റവും പരിചിതം ക്രിസ്ത്യനും മുസ്ലിമും ആയിരിക്കും. സ്വാഭാവികം.

"എന്റെ അച്ഛന്‍ ഹിന്ദു. അമ്മ ഹിന്ദു. അങ്ങനെ ഞാന്‍ ഹിന്ദുവായി ജനിച്ചു.."

"ആരാണ് നിങ്ങളുടെ പ്രവാചകന്‍..?"

പെണ്‍കുട്ടി വീണ്ടും തിരക്കി.

"ഹിന്ദുവിന് പ്രവാചകന്മാര്‍ ഇല്ല."

"നിങ്ങളുടെ പുണ്യ ഗ്രന്ഥം ഏതാണ്..?"

"ഞങ്ങള്‍ക്ക് ഒരു പുണ്യ ഗ്രന്ഥം അല്ല. നൂറു കണക്കിന് തത്വ ശാസ്ത്രങ്ങളും ആയിരക്കണക്കിന് പുണ്യ കൃതികളും ചരിത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഉണ്ട്.."

"ഓ. അപ്പോള്‍ ആരാണ് നിങ്ങളുടെ ദൈവം..?"

"മനസ്സിലായില്ല.." ഞാന്‍ തിരക്കി.

"അതായത് ക്രിസ്ത്യാനികള്‍ക്ക് യേശു, മുസ്ലിങ്ങള്‍ക്ക്‌ അല്ലാഹൂ.. അങ്ങനെ നിങ്ങള്‍ക്കോ.?"

ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. കാരണം ഈ കുട്ടി മനസ്സിലാക്കിയ മതങ്ങളില്‍ ഒരു ദൈവവും ഒരു പ്രവാചകനും മാത്രമാണുള്ളത്. അതും പുരുഷ ദൈവം. അതുകൊണ്ട് തന്നെ ഈ കുട്ടിയെ ഹിന്ദു മതത്തെ പറ്റി മനസ്സിലാക്കിക്കാന്‍ വേറെ രീതി സ്വീകരിച്ചേ മതിയാവൂ..

"ഹിന്ദുവിന് ഒരു ദൈവമാവം. ഹിന്ദുവിന് പല ദൈവങ്ങളുമാവാം, ഇനി അതല്ല യുക്തിവാദിയോ നിരീശ്വരവാദിയോ ആവട്ടെ.. എന്നാലും അയാള്‍ ഹിന്ദു തന്നെ. ഹിന്ദു എന്നത് വിശാലമായ കാഴ്ചപ്പാടാണ്."

പെണ്‍കുട്ടി ആകെ ചിന്താകുലയായി. കാരണം സംഘടിതമായല്ലാത്ത ഒരു മത ചട്ടക്കൂട്. എന്നിട്ടും ആയിരക്കണക്കിന് വര്‍ഷം നിലനിന്നു. നില നില്‍ക്കുന്നു. നിരവധി തവണ പല വിദേശ ആക്രമണവും നേരിട്ടു. ബലമായതും പ്രലോഭനം നിറഞ്ഞതുമായ നിരവധി മത പരിവര്‍ത്തനത്തെ സഹിഷ്ണുതയോടെ നേരിട്ടു.

"നിങ്ങള്‍ മത വിശ്വാസിയാണോ.?"

"ഞാന്‍ സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല. പക്ഷെ ചില ആചാരങ്ങള്‍ ചില ചടങ്ങുകള്‍ നടത്താറുണ്ട്‌. അതും സ്ഥിരമായി അല്ല."

"അപ്പോള്‍ സ്ഥിരമായി അമ്പലത്തില്‍ പോകതെയിരുന്നാല്‍ ദൈവത്തെ പേടിയില്ലേ..?"

"ഞാന്‍ ദൈവത്തെ എന്റെ സുഹൃത്തായി കാണുന്നു. ഞാന്‍ ദൈവത്തെ ഭയക്കുന്നില്ല. അതുപോലെ നിര്‍ബന്ധിത ചടങ്ങുകളിലോ പ്രാത്ഥനകളിലോ ഞാന്‍ പങ്കെടുക്കില്ല.."

"നിങ്ങള്‍ എപ്പോഴെങ്കിലും മതം മാറണം എന്ന് ചിന്തിച്ചിട്ടുണ്ടോ..?"

"എന്തിന്. എന്റെ മതത്തില്‍ ഞാന്‍ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരും എന്നെ ബലമായി വിശ്വസിപ്പിക്കുന്നില്ല. ആരും ബലമായി പ്രാ൪ത്ഥിപ്പിക്കുന്നില്ല. ആരും എന്നെ പ്രാ൪ത്ഥനകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ഇല്ല. ഇതൊരു സംഘടിത മതമോ ഒരാള്‍ സ്ഥാപിച്ച മതമോ പള്ളികള്‍ വഴി നിയന്ത്രണം നടത്തുന്നതോ ആയ മതമോ അല്ല. ഒരു മതം എന്നും പറയാനാവില്ല. ഒരു കൂട്ടം ആചാരങ്ങള്‍, ഒരു കൂട്ടം വിശ്വാസങ്ങള്‍, സംസ്കാരം, രീതികള്‍ ഇവയൊക്കെയാണ്."

"അപ്പോള്‍ നിങ്ങള്‍ ദൈവ വിശ്വാസിയല്ലേ.?""

ഞാന്‍ അങ്ങനെ പറഞ്ഞില്ല. ഞാന്‍ ദൈവികതയെ നിരാകരിച്ചില്ല. മത ഗ്രന്ഥങ്ങള്‍ വായിക്കും. ദൈവമുണ്ടെന്നോ ഇല്ലെന്നോ ആവട്ടെ. പക്ഷെ പ്രപഞ്ച സ്രഷ്ടാവായ പരബ്രഹ്മത്തെ വിശ്വസിക്കുന്നു. അതിന്റെ ചൈതന്യത്തില്‍ വിശ്വസിക്കുന്നു."

"പിന്നെന്തേ ഒരു ദൈവത്തെ വിശ്വസിക്കാത്തത്."

"ഹിന്ദുക്കള്‍ ഒരു സംഗ്രഹിത ശക്തിയെയാണ് വിശ്വസിക്കുന്നത്. മറഞ്ഞിരുന്നു മകനിലൂടെയോ (?) പുരോഹിതരിലൂടെയോ അതുമല്ലെങ്കില്‍ പ്രവാചകന്മാരിലൂടെയോ തന്റെ ദൂത് കൊടുത്ത് തന്നെ പേടിക്കാനും ബഹുമാനിക്കാനും ആരാധിക്കാനും പറയുന്ന ഒരു ദൈവത്തെയല്ല ഞങ്ങള്‍ പൂജിക്കുന്നത്. കുറെ അല്ലെങ്കില്‍ കുറവ് വിദ്യാഭാസം ഉള്ള ഹിന്ദുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടാവാം. അല്ലെങ്കില്‍ ഹിന്ദുമതത്തില്‍ അറിവില്ലാത്തവര്‍ അങ്ങനെ ചെയ്യുന്നുണ്ടാകാം. പക്ഷെ അറിവുള്ളവര്‍ അന്ധവിശ്വാസത്തെയും ഇത്തരം മറഞ്ഞിരിക്കുന്ന ദൈവത്തെയോ തള്ളികളയുകയാണ് പതിവ്."

"അപ്പോള്‍ ദൈവമുണ്ടെന്നു താങ്കള്‍ പറയുന്നു. പ്രാര്‍ത്ഥനയും ഉണ്ടല്ലോ. ആട്ടെ എന്താ പ്രാര്‍ത്ഥന."

"ലോക സമസ്ത സുഖിനോ ഭവന്തു. ഓം ശാന്തി ശാന്തി.."

"ഹ ഹ ഹ ..രസകരം .എന്താണ് ഇതിന്റെ അര്‍ഥം "

"എല്ലാവരും സമാധാനത്തോടും സുഖത്തോടും ഇരിക്കട്ടെ. സമാധാനം."

"കൊള്ളാമല്ലോ. അപ്പോള്‍ എങ്ങനെ ഈ മതത്തില്‍ ചേരാം. എല്ലാവര്‍ക്കും നല്ല സ്വാതന്ത്ര്യം ഉണ്ടല്ലോ."

"സത്യത്തില്‍ ഹിന്ദു മതം ഓരോ വ്യക്തിക്കും ഉള്ളതാണ്. അവരുടെ ശാന്തിയ്ക്ക്‌ വേണ്ടി. വേദങ്ങളിലും ഉപനിഷത്തുകളിലും വേരുകള്‍ ഉള്ള മതം. പക്ഷെ ഒരാള്‍ എങ്ങനെ ആ മതത്തെ സമീപിക്കുന്ന എന്നത് പോലെയിരിക്കും."

"പക്ഷെ എങ്ങനെ ഈ മതത്തില്‍ ചേരാം."

"ആര്‍ക്കും ഹിന്ദുമതത്തില്‍ ചേരാനാവില്ല. കാരണം ഇതൊരു മതവും അല്ല. കാരണം ഇതൊരു ആചാരമോ രീതിയോ ആണ്. ഒരു വ്യക്തിയോ ചട്ടക്കൂടോ അല്ല നിയന്ത്രിക്കുന്നത്. അതേപോലെ ചേര്‍ക്കാനും പുറത്താക്കാനും ആര്‍ക്കും കഴിയില്ല. കാരണം ഇത് ഒരു ചട്ടക്കൂടിനതീതം ആണ്."

പെണ്‍കുട്ടി ആകെ എന്ത് പറയണം എന്നറിയാതെ ഇരുന്നു.

"നിങ്ങള്‍ ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നെങ്കില്‍ വേറെ വേറെ മതങ്ങളില്‍ പോവേണ്ട കാര്യം ഇല്ല. കാരണം ഒരു മതത്തെ നിന്ദിച്ചു മറ്റൊരു മതം മാറുകയല്ല അതിന്റ രീതി."

ഞാന്‍ ആ കുട്ടിയോട് പറഞ്ഞു .

"ദൈവരാജ്യം നിങ്ങളില്‍ തന്നെ. എന്ന് പറഞ്ഞിട്ടില്ലേ. അതിന്റെ അര്‍ത്ഥം തന്നെ പരസ്പരം സ്നേഹിക്കാനും സ്നേഹത്തിലൂടെ ദൈവരാജ്യം ഇവിടെ കണ്ടെത്താനുമാണ്. കാരണം " ഇസവസ്യം ഇടം സര്‍വം " എന്നാണ്. എല്ലാം ദൈവത്തിന്റെ സൃഷ്ടി തന്നെ. അപ്പോള്‍ എല്ലാത്തിലും അവനെ കാണാന്‍ കഴിയും. അവനെ പരസ്പരം സ്നേഹിച്ചു കണ്ടെത്തുക. ഹിന്ദു മതം സനാതന ധര്‍മ്മം ആണ്. നിത്യതയില്‍ വിശ്വാസം. ധര്‍മ്മം പരിപാലിക്കുന്നവര്‍. അതാണ്‌ ജീവന്റെ ആധാരം. പരസ്പരം സത്യസന്ധത കാണിക്കുക. ഒന്നിനും കുത്തക ഇതിലില്ല. ഒരേ ഒരു ദൈവം മാത്രം. പക്ഷെ പലരൂപങ്ങളില്‍ അതിനെ കാണുന്നുവെന്ന് മാത്രം. അതിനു രൂപമോ ആയുസ്സില്‍ ബന്ധിതമോ അല്ല.

പുരാതന കാല ഹിന്ദുക്കള്‍ സത്യമാര്‍ഗമായും നിത്യത കണ്ടെത്താനും ജ്ഞാന ലബ്ധിയ്ക്കും ഉപയോഗിച്ചപ്പോള്‍ ആധുനിക കാലത്ത് ഇതുവെറും മല്‍സരവും മറ്റു മതങ്ങളോട് ചേര്‍ത്ത് നിര്‍ത്താനും തുടങ്ങിയപ്പോള്‍ നിരവധി അന്ധവിശ്വാസങ്ങളും അനാവശ്യ വിശ്വാസങ്ങളും കൂടി. അത്രതന്നെ. ഒപ്പം കുടിലതകളും. ഇന്ന് മതങ്ങള്‍ ഒരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പോലെ ആണ്. കൂടുതല്‍ ആളുകള്‍ തങ്ങളുടെ മതത്തില്‍ ചേര്‍ക്കാനും മാര്‍ക്കറ്റ് ഷെയര്‍ കാണിക്കാനും ഉള്ള കുടിലതകള്‍. കുറെയൊക്കെ ഹിന്ദുമതവും അങ്ങനെ ആയി എന്ന് വേണം പറയാന്‍. പക്ഷെ പണവും പ്രലോഭനങ്ങളും നല്‍കി ആളുകളെ കൂട്ടുന്ന മതങ്ങള്‍ ദൈവത്തെ കച്ചവടം ചെയ്യുകയാണ് ചെയ്യുന്നത്. പിന്നെ ഞാന്‍ ഹിന്ദുവാണ്. എന്റെ ധര്‍മ്മം അഹിംസ പരമോ ധര്‍മ എന്നാണ്. അഹിംസയാണ് പരമായ ധര്‍മം. പിന്നെ വേറെ ഒരു മതത്തിനും എനിക്ക് ശാന്തി നല്‍കാനും കഴിയില്ല."

പെണ്‍കുട്ടി ഒന്നും മിണ്ടിയില്ല..


ഓം ശാന്തി ശാന്തി ശാന്തി:

2011 ഡിസംബർ 25, ഞായറാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാട് : ഗുരുവിന്റെ ചിന്ഥകള്‍

ഈ  ഭാവനക്ക് ഞാന്‍ ഗുരുവിനു കടപ്പെട്ടിരിക്കുന്നു :
 
തികച്ചും ഭാവന നിറഞ്ഞ ഒരു കഥ ............. പരസ്പര സ്നേഹം എന്നാ മഹാത്മ്യം മനസ്സില്‍ കൊണ്ട് നടന്നു മതേതരത്വം പാടുന്ന എന്റെ ഹിന്ദു സഹോദരങ്ങള്‍ക്ക്‌ ആയി ഒരു അറിയിപ്പായി  ഞാനിതിനെ അവതരിപിക്കുന്നു

ഇപ്രാവശ്യം അവധിക്കു നാട്ടില്‍ പോകുമ്പോ കേരളം കാണണം എന്ന് പറഞ്ഞു എന്റെ സുഹൃത്ത്‌ ഒരു സായിപ്പും കൂടെ വന്നു... അങ്ങനെ നാട്ടില്‍ എത്തി പ്രകൃതി ഭംഗി ആസ്വദിച്ചു ഫോട്ടോ എടുത്തു നടന്നു പോവുക ആയിരുന്നു....
സായിപ്പു : " ശരിക്കും ഇതൊരു ദൈവത്തിന്റെ നാട് തന്നെ "
ഞാന്‍ : " പിന്നല്ലാതെ " (മനസ്സില്‍ ഈശ്വര ആണോ..??)
കുറച്ചു നടന്നപ്പോ ഒരു ജാഥ നമുക്ക് അഭിമുഖമായി വന്നു.... മുഴുവന്‍ ചുവപ്പ് പുതച്ച ഒരു ജാഥ ... അതിനിന്റെ ഇടയില്‍ നിന്ന് പലരും വെറുക്കുന്ന കണ്ണുമായി എന്റെ സുഹൃത്ത്‌ സായിപ്പിനെ നോക്കുനുണ്ടായിരുന്നു...... ഞാന്‍ സായിപ്പിനെയും കൂട്ടി വേഗം നടന്നു... മറ്റൊരു കവലയില്‍ എത്തി... ദേ വീണ്ടും വരുന്നു മറ്റൊരു ജാഥ മുഴുവന്‍ പച്ച പുതച്ച ഒരു ജാഥ ... അതും കടന്നു പോയി അവസാന ഭാഗത്ത്‌ സുപരിചിനായ ഒരു മുഖം ... എന്റെ സുഹൃത്ത്‌ മുഹമ്മദ്‌ .... ഞാന്‍ വിളിച്ചു " ഡാ ..മുഹമ്മെടെ "..... തലയില്‍ തൊപ്പിയും കയ്യില്‍ പച്ച കോടിയുമായി എന്നും മുഖത്ത് കാത്തു സൂക്ഷിക്കുന്ന പുഞ്ചിരിയുമായി പ്രഭ ചൊരിയുന്ന കണ്ണുമായി അവന്‍ എന്റെ അടുത്തേക്ക് വന്നു.... ഞാന്‍ അവനു സായിപ്പിനെ പരിചയപെടുത്തി.....
ഉടനെ സായിപ്പിന് ചില സംശയങ്ങള്‍...."മുഹമ്മദ്‌ എന്തിനാ ഈ ജാഥ "
മുഹമ്മദ്‌ എന്റെ മുകതെക്ക് ജാള്യതയോടെ നോക്കി ഉത്തരം പറഞ്ഞു " ന്യുന പക്ഷ പ്രീണനം സഹിക്കാന്‍ വയ്യ അതിനു എതിരെ ഒരു ജാഥ "
സായിപ്പു " എന്താണ് ഈ ന്യുനപക്ഷം "
മുഹമ്മദ്‌ "ഈ ദേശത്ത് ഞങ്ങള്‍ എണ്ണത്തില്‍ കുറവാണു അതാണ് ന്യുനപക്ഷം "
സായിപ്പു " ഓഹോ .... ആകട്ടെ.... ഇത് കഴിഞ്ഞിട്ട് എന്താ പരിപാടി "
മുഹമ്മദ്‌ " എന്റെ അനിയത്തിയുടെ കല്യാണം ആണ് നാളെ അടിച്ചു പൊളിക്കണം താങ്കളും വരണം "
സായിപ്പു "ആഹാ അപ്പൊ കല്യാണം കഴിക്കാന്‍ ന്യുന പക്ഷത്തിനു പ്രശ്നം ഇല്ല അല്ലെ..... വീട്ടില്‍ ആരൊക്കെ ഉണ്ട് "
മുഹമ്മദ്‌ " ഞാനും ആര് സഹോദരങ്ങളും എന്റെ കുടുംബവും "
സായിപ്പു " ആറു സഹോദരങ്ങള്‍ .... അപ്പൊ കുട്ടികളെ ഉണ്ടാക്കാന്‍ ന്യുന പക്ഷത്തിനു പ്രശ്നം ഒന്നും ഇല്ല അല്ലെ ....കുട്ടികള്‍ എന്ത് ചെയുന്നു "
മുഹമ്മദ്‌ " എല്ലാവരും പഠിക്കുന്നു ഈ നാട്ടിലെ നല്ല ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ ആണ് "
സായിപ്പു " സന്തോഷം .. അപ്പൊ നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ ന്യുന പക്ഷത്തിനു പ്രശ്നം ഇല്ല അല്ലെ .... സുഹൃത്ത്‌ ജോലി ചെയ്യുനുണ്ടോ..??
മുഹമ്മദ്‌ " ആ ഞാന്‍ വിദേശത്താണ് ....നന്നായി സംബാധിക്കുന്നു ....കുടുംബത്തെ നല്ല പോലെ നോക്കുന്നു "
സായിപ്പു " ആ അപ്പൊ വിദേശത്തും സ്വ്വടെഷതും ജോലി ചെയ്യാനും സമ്പാദിക്കാനും ന്യുന പക്ഷത്തിനു പ്രശ്നം ഇല്ല അല്ലെ ...."
മുഹമ്മദ്‌ " എന്താ സായിപ്പേ ഇങ്ങനെ ചോദിക്കുന്നെ "
സായിപ്പു " അല്ല നിങ്ങള്‍ പ്രീണനം സഹിക്കാന്‍ വയ്യ എന്ന് പറഞ്ഞു "
മുഹമ്മദ്‌ " ശരിയല്ലേ ഗുജറാത്തില്‍ എത്ര പേരെ കൊന്നു ... കാശ്മീരില്‍ ... അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ആക്രമിക്കുന്നു "
സായിപ്പു" അതൊക്കെ ഒരുപാട് ധൂരമല്ലേ അതൊക്കെ നോക്കാന്‍ അവിടെ ആള്‍ക്കാരില്ലേ ...ഇവിടെ എന്താണ് പ്രശ്നം "
മുഹമ്മദ്‌ " ഇയാള് വര്‍ഗീയ വാദിയായ ഒരു സായിപ്പാണ്‌ .... അമേരിക്കയും യുരോപ്പും ഇസ്ലാം ആകുന്ന കണ്ടുള്ള വെറുപ്പ്‌ ആണ് "
ഞാന്‍ ഇടപെട്ടു " അതൊക്കെ വിട് അപ്പൊ കല്യാണത്തിന് കാണാം "
ഞങ്ങള്‍ കെട്ടി പിടിച്ചു മുഹമ്മദ്‌ എന്റെ നെറുകയില്‍ ചുംബിച്ചു പറഞ്ഞു " എനിക്ക് എന്റെ സ്വന്തം സഹോദരന ഇവന്‍ " ആ സ്നേഹം കണ്ടു സായിപ്പു പറഞ്ഞു " ദൈവത്തിന്റെ സ്വന്തം നാട് "

ഞങ്ങള്‍ അങ്ങനെ കാഴ്ചകള്‍ കണ്ടു ഒരുപാടു നടന്നു.... തിരിച്ചു വരുമ്പോ കാണാം ഒരു കൂട്ടം ആള്‍ക്കാര്‍ നാല് ഭാഗത്തും ഓടുന്നു ... ഞങള്‍ കാര്യം അറിയാതെ നോക്കി നിന്നു.... സായിപ്പു പറഞ്ഞു " ആ നിന്റെ സഹോദരന്‍ മുഹമ്മദ്‌ അതാ വരുനുണ്ട് അവനോടു ചോദിക്കാം "
ഞാന്‍ നോക്കി ...ഞെട്ടി തരിച്ചു ..... കയ്യില്‍ ഒരു കൊടുവാളും ഡ്രെസ്സില്‍ മുഴുവന്‍ ചോരയും ആയി ഈ പറഞ്ഞ സഹോദരന്‍ നമ്മുടെ നേര്‍ക്ക്‌ ഓടി വരുന്നു... കൂടെ രണ്ടു പേരും...... അവരുടെ കണ്ണില്‍ ആദ്യം കണ്ട പ്രഭ അല്ല ഉള്ളത് തീയോ ഇരുട്ടോ ആയിരുന്നു .....
വേറെ ഒന്നും നോക്കാതെ ഞാന്‍ സായിപ്പിന്റെ കൈ പിടിച്ചു ഓടി .... പിറകെ അവരും സായിപ്പു പറഞ്ഞു " എന്തിനാ ഓടുന്നെ നിന്റെ സഹോദരന്‍ അല്ലെ വരുന്നേ "
ഞാന്‍ പറഞ്ഞു " സഹോദരന്‍ തന്നെ.... പക്ഷെ ഇപ്പോള്‍ അവന്‍ ന്യുന പക്ഷതിറെ സഹോദരന്‍ ആണ്,.... അവനു നമ്മളെ കാണില്ല "
കുറച്ചു ദൂരം ഓടിയപ്പോ സായിപ്പു പിറുപിറുത്തു " ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് ...?? "" ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് ...?? "" ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് ...?? "....!!!!!!!!!!!!!

അല്‍പ ദൂരം ഞങ്ങള്‍ ഓടി തളര്‍ന്നു അടുത്ത് കണ്ട അരയാലിന്റെ താഴെ ഇരുന്നു... ഇനി ഓടാന്‍ വയ്യ ... മരണം ഞങ്ങള്‍ക്ക് നേരെ ഓടി വരുന്നു..... എന്റെ മരണം എന്റെ ഒരു സഹോദരന്റെ കൈകളില്‍ കൊടുവലായി മിന്നി......സായിപ്പു വീണ്ടും പറഞ്ഞു കരഞ്ഞു " ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് ...?? "...!!!
ഞാന്‍ അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ചു..." കാക്കണേ ദൈവങ്ങളെ ".............അവര്‍ ഞങളുടെ അടുതെത്തി.... പെട്ടെന്ന് ഒരു അരയാലിന്റെ മരച്ചില്ല ഞങ്ങള്‍ക്കും അവര്‍ക്കും ഇടയില്‍ വീണു......അവര്‍ നിന്നു....... മുകളിലേക്ക് നോക്കി....... അവരുടെ കണ്ണുകള്‍ വലുതായി....കൊടുവാള്‍ ദൂരേക്കെറിഞ്ഞു ഒരു ഭയപ്പാടോടെ അവര്ര്‍ വളരെ വേഗത്തില്‍ തിരിച്ചോടി.... ഞാനും സായിപ്പും അമ്പരന്നു..... ഞങ്ങളും മുകളിലേക്ക് നോക്കി....അരയാലിന്റെ മുകളിലെ ചില്ലയില്‍ അതാ ഒരു കോടി....**ഒരു കാവി കോടി *****............. ഞാന്‍ പുഞ്ചിരിച്ചു സകല ദൈവത്തിനും നന്ദി പറഞ്ഞു...
സായിപ്പു ചോദിച്ചു.... " ഇതാണോ നിന്റെ ദൈവം ... ഇതിനാണോ അവര്‍ പേടിച്ചു ഓടിയത് "
ഞാന്‍ പറഞ്ഞു " ഇത് ദൈവം അല്ല... എന്റെ ദൈവത്തിന്റെ മക്കളെ രക്ഷിക്കാന്‍ ദൈവം തന്നെ നിര്‍ദേശിച്ച ഒരു സംഘടനയാണ്.... ദൈവം കൈ പിടിച്ചു നടത്തുന്ന ഒരു സംഘടന ...."

ഇത് കേട്ട സായിപ്പു പറഞ്ഞു " ഇത് തന്നെയാണ് ദൈവത്തിന്റെ സ്വന്തം നാട് ................ ഇവരാണ് ദൈവത്തിന്റെ മക്കള്‍

ഒരു മതേതര ഹിന്ദുവിന്റെ ആത്മ വിചിന്ധനം


ഞാന്‍ ഒരു ഹിന്ദു. ഞാന്‍ നിങ്ങളില്‍ ഓരോരുത്തരും ആണ്. ഞാന്‍ ഭഗവത് ഗീത വായിച്ചിട്ടില്ല, രാമായണം തൊട്ടിട്ടില്ല, മഹാഭാരതം
കണ്ടിട്ടില്ല, വേദങ്ങള്‍ കേട്ടിട്ടില്ല. പക്ഷെ ഞാനൊരു ഹിന്ദുവാണ്.

ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രന്ഥം ഏതെന്നു ചോദിച്ചാല്‍ എനിക്കറിയാം: അത് ബൈബിള്‍. ഇസ്ലാം മതത്തിന്റെ വിശുദ്ധ ഗ്രന്ഥം
ഏതെന്നു ചോദിച്ചാല്‍ എനിക്കറിയാം: അത് ഖുറാന്‍. എന്നാല്‍ ഹിന്ദു മതത്തിന്റെ വിശുദ്ധ ഗ്രന്ഥം ഏതെന്നു ചോദിച്ചാല്‍ എനിക്ക്
ആശയക്കുഴപ്പമാണ്. അത് രാമായനമാണോ മഹാഭാരതമാണോ അതോ ഇനി വേറെ എന്തെങ്കിലുമാണോ. അറിയില്ല.ഞാന്‍ ദളിതനായത് കൊണ്ട് എന്നെ ഇവിടത്തെ ഭരണകൂടം എന്റെ സംസ്കാരത്തെ പറ്റി പഠിപ്പിച്ചില്ല, വേദങ്ങളും ഉപനിഷത്തുക്കളും ഒരു മനുസ്മൃതിയുടെ പേര് പറഞ്ഞു എന്നില്‍ നിന്നും അകറ്റി. ഞാനും അത് വിശ്വസിച്ചു. വേദങ്ങലോടും ഗീതയോടും എനിക്ക് വെറുപ്പായിരുന്നു.

പാഠ പുസ്തകങ്ങളില്‍ നിന്നും ഞാന്‍ ഭാരത ചരിത്രം പഠിച്ചു. ബാബറിനെയും അക്ബര്‍നെയും ടിപ്പു സുല്‍ത്താനേയും ഞാന്‍ എന്‍റെ
വീര പുരുഷന്മാര്‍ ആക്കി. എന്നാല്‍ ശിവജിയെയോ മഹാറാണ പ്രതാപിനെയോ എനിക്ക് അറിയില്ല.

ഞാന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു. ഈശ്വരന്‍ എല്ലാമാണെന്നു മനസ്സിലാക്കുന്നു. ഞാന്‍ സുഹൃത്തുക്കളുടെ കൂടെ പള്ളിയില്‍
പോകും, കുര്‍ബാനയില്‍ പങ്കെടുക്കും. പക്ഷെ ശീലിപ്പിക്കാത്തത് കൊണ്ട് ഞാന്‍ അമ്പലത്തില്‍ പോകാറില്ല.

ഞാന്‍ ക്രിസ്തുമസ് ആഘോഷിക്കും, റംസാന്‍ ആഘോഷിക്കും, മുഹറം ആഘോഷിക്കും. എന്നാല്‍ ഞാന്‍ ശ്രീ കൃഷ്ണ ജയന്തി
ആഘോഷിക്കാറില്ല, ദീപാവലി ആഘോഷിക്കാറില്ല, ഓണത്തിന് പൂക്കളമിടാറില്ല.

വീട്ടില്‍ നിന്നും മതേതരത്വം ഞാന്‍ പഠിച്ചു. സമൂഹത്തില്‍ നിന്നും കംമ്യുനിസവും. മനുഷ്യനെ ജാതിയുടെ പേരില്‍ തരം തിരിക്കുന്ന ഒരു മതത്തിന്‍റെ ഭാഗമാണ് ഞാന്‍ എന്നത് ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

രാജ്യത്തെ മതേതരത്വം തകര്‍ക്കുന്ന ദുഷ്ട ശക്തികള്‍ ആണ് ഹിന്ദു ദേശീയത എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന VHP, RSS തുടങ്ങിയ സംഘടനകള്‍ എന്ന് ഞാന്‍ എന്‍റെ സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കി. എന്‍റെ രാജ്യത്തിന്‍റെ മതേതരത്വം കാക്കാന്‍, മുസ്ലിം സഹോദരുടെ സംരക്ഷണത്തിനായി ഞാന്‍ കാവിയനിഞ്ഞവര്‍ക്കെതിരെ ആയുധമെടുത്തു. അവരെ തെരുവുകളില്‍ നേരിട്ടു




അങ്ങിനെ ഇരിക്കുമ്പോള്‍ ആണ് സുഹൃത്തില്‍ നിന്നും എനിക്കൊരു ഖുറാന്‍ കിട്ടുന്നത്. ഇസ്ലാമെന്ന ശാന്തിയുടെയും സമാധാനത്തിന്‍റെയും മതത്തെ കരിവാരി തേയ്ക്കാന്‍ തീവ്രവാദം കൊണ്ട് നടക്കുന്ന ആളുകളും അത് മുതലെടുത്ത്‌ കൊണ്ട് വര്‍ഗീയത വളര്‍ത്തുന്ന പ്രസ്ഥാനങ്ങളും ഇതൊന്നു വായിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആശിച്ചിട്ടുണ്ട്. ഖുറാന്‍ വചനങ്ങള്‍ മനസ്സിന് ശാന്തി ഏകാനായി ഞാന്‍ മനസ്സിരുത്തി വായന ആരംഭിച്ചു. ഞാന്‍ വായിച്ചു:

They who dispute the signs of Allah [kafirs] without authority having reached them are greatly hated by Allah and the believers. So Allah seals up every arrogant, disdainful heart. and despised by Allah. : 40:35

Say to the kafirs: My Lord does not care for you or your prayers. You have rejected the truth, so sooner or later, a punishment will come. : 25:77

When you encounter the kafirs on the battlefield, cut off their heads until you have thor-oughly defeated them and then take the prisoners and tie them up firmly. : 47:4

Then your Lord spoke to His angels and said, "I will be with you. Give strength to the believers. I will send terror into the kafirs' hearts, cut off their heads and even the tips of their fin-gers!" : 8:12

The only reward for those who war against Allah and His messengers and strive to com-mit mischief on the earth is that they will be slain or crucified, have their alternate hands and feet cut off, or be banished from the land. This will be their disgrace in this world, and a great torment shall be theirs in the next except those who repent before you overpower them. Know that Allah is forgiving and merciful. : 5:33

Believers should not take kafirs as friends in preference to other believers. Those who do this will have none of Allah's protection and will only have themselves as guards. Allah warns you to fear Him for all will return to Him. : 3:28

പുസ്തകം അടച്ച ഞാന്‍ ഭീതിയോടെ ചോദിച്ചു. ഇതാണോ ശാന്തിയുടെ മതം? ഇതാണോ സമാധാനത്തിന്റെ മതം? അല്ലാഹുവില്‍ വിശ്വസിക്കാത്തവരെ കാഫിറുകള്‍ എന്ന് മുദ്ര കുത്തി അവരെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു മതത്തെ ആണോ ഈശ്വര ഞാന്‍ നെഞ്ചില്‍ ഏറ്റി നടന്നിരുന്നത്. ഒരു കാഫിര്‍ ആയല്ലേ ഞാനും ജനിച്ചത്‌!




അങ്ങിനെ ഇരിക്കുമ്പോള്‍ ഒരിക്കല്‍ എന്‍റെ വീട്ടില്‍ ദൈവദൂതനെ പോലൊരു വ്യക്തി കടന്നു വന്നു. അദ്ദേഹം തന്നെ ലഖു ലേഖകളിലൂടെ ഞാന്‍ ദൈവപുത്രന്‍ ആയ ക്രിസ്തുവിനെ അടുത്തറിഞ്ഞു. ഓരോ മനുഷ്യരുടെ ജീവിതത്തില്‍ യേശു ഉണ്ടാക്കിയ അദ്ഭുതങ്ങള്‍ കേട്ട് ഞാന്‍ ദൈവ പുത്രനിലേക്ക് അടുത്തു. എന്‍റെ മതത്തില്‍ ഉണ്ടെന്നു പറയുന്ന ആരാണെന്നു കൂടി ഞാന്‍ അറിയാത്ത കൃഷ്ണനെയും ശിവനെയും ഞാന്‍ എന്‍റെ മനസ്സില്‍ നിന്നും പിഴുതെറിഞ്ഞു. ഇനി എന്‍റെ മനസ്സ് ദൈവ പുത്രനില്‍ മാത്രം. കംമ്യുനിസ്ടുകാരായ അച്ഛനും
അമ്മയും എനിക്ക് എന്‍റെ ആവശ്യം മൂലം ബൈബിള്‍ വാങ്ങി തന്നു. ഹിന്ദുവായി ജനിച്ച ഞാന്‍ അന്യ മതത്തില്‍ കാണിക്കുന്ന
വിശ്വാസത്തില്‍ അവര്‍ അഭിമാനം കൊണ്ടു. പുതുതായി കിട്ടിയ ബൈബിള്‍ ഞാന്‍ ആവേശപൂര്‍വ്വം എടുത്തു എന്‍റെ മടിയില്‍ വച്ച്
തുറന്നു. വിശുദ്ധ ബൈബിള്‍ വചനങ്ങല്‍ക്കായി എന്‍റെ മനസ്സ് ദാഹിച്ചു. ഞാന്‍ വായിച്ചു:

You must kill those who worship another god. Exodus 22:20

Kill any friends or family that worship a god that is different than your own. Deuteronomy 13:6-10

Kill all the inhabitants of any city where you find people that worship differently than you. Deuteronomy 13:12-16

Kill everyone who has religious views that are different than your own. Deuteronomy 17:2-7

Kill anyone who refuses to listen to a priest. Deuteronomy 17:12-13

Kill any false prophets. Deuteronomy 18:20

Any city that doesn’t receive the followers of Jesus will be destroyed in a manner even more savage than that of Sodom and Gomorrah. Mark 6:11


പുസ്തകം അടച്ച ഞാന്‍ ചിന്തിച്ചു. യേശുവില്‍ വിശ്വസിക്കാതെ എല്ലാവരെയും കൊന്നൊടുക്കാന്‍ പറയുന്ന ഈ മതമാണോ
ലോകത്ത് സമാധാനം സൃഷ്ടിക്കാന്‍ പോകുന്നത്? ഭാരതത്തില്‍ ഇതേ ആളുകള്‍ തന്നെയാണ് കോടികളുടെ പണം ഒഴുക്കി മാനവരുടെ
ദാരിദ്ര്യം മുതലെടുതുകൊണ്ടും സ്വന്തം മതത്തില്‍ ഉള്ള ആളുകളുടെ അജ്ഞത കൊണ്ടും മതപരിവര്‍ത്തനം നടത്തിയതെന്ന് ഞാന്‍
മനസ്സിലാക്കി. ഭാരതത്തെ ക്രിസ്തുവിന്‍റെ രാഷ്ട്രം ആക്കാനുള്ള അവരുടെ നീക്കങ്ങളെയും ഞാന്‍ ഭീതിയോടെ വീക്ഷിച്ചു.

ഈശ്വരാ, മനുഷ്യനെ മനുഷ്യനായി കാണാത്ത ഈ രണ്ടു മതങ്ങളെയാണോ ഞാന്‍ ആരാധിച്ചിരുന്നത്. ഇവര്‍ക്ക് വേണ്ടി ആണോ എന്‍റെ സഖാക്കള്‍ തെരുവുകളില്‍ ഇറങ്ങിയത്‌. ഇവര്‍ക്ക് വേണ്ടിയാണോ മതെതരത്വമെന്നു പറഞ്ഞു സംവരണവും ആനുകൂല്യങ്ങളും നല്‍കുന്നത്. തകര്‍ന്നു പോയ എന്‍റെ ചെയ്തികളെയോര്‍ത്തു പശ്ചാത്തപിച്ചു.




നാളുകള്‍ക്കു ശേഷം മുത്തച്ഛന്റെ മുറിയില്‍ പൊടി പിടിച്ചു കിടന്നിരുന്ന വേദ പുസ്തകങ്ങളും ഭഗവത് ഗീതയും ഞാന്‍ കണ്ടു. ഏറെക്കാലമായി മനുഷ്യ സ്പര്‍ശം ഏല്‍ക്കാത്ത അവ ഞാന്‍ പൊടി തട്ടി എടുത്തു. പുസ്തകത്താളുകളില്‍ കണ്ണോടിച്ച ഞാന്‍ അത് കണ്ടു. വര്‍ഷങ്ങളായി എന്‍റെ മനസ്സ് ദാഹിച്ചിരുന്ന ഒന്ന്. ഞാന്‍ വായിച്ചു:

Mantra number 10-13-1, Rig Veda: Entire humanity is divine children (Shrunvantu vishve amrutsya putraha).

Vide Mantra number 5-60-5, Rig Veda: All men are brothers; no one is big, no one is small. All are equal.

Sholka number V (29): Lord is the friend of all creatures ('Suhridam Sarva Bhutanam')

Sholka number IX (29): Lord has the same affection for all creatures, and whosoever remembers the Lord, resides in the Lord, and the Lord resides in him.

Sholka number XVIII (61): God resides in every heart (Ishwar sarva bhutanam hrudyeshe Arjun tishthti).

Sholka number IV (13): Depending upon a person's Guna (aptitude) and Karma (actions), there are four Varnas. A person's Varna is determined by his Guna and Karma, and not by his birth.

എന്‍റെ കണ്ണുകള്‍ നിറഞ്ഞു, മനസ്സൊന്നു പിടഞ്ഞു. ഞാന്‍ ആരായിരുന്നു എന്നത് ഞാന്‍ തിരിച്ചറിയാതെ പോയല്ലോ, ദൈവമേ. സര്‍വ ചരാചരങ്ങളെയും തുല്യരായി കാണാന്‍ പഠിപ്പിച്ച ഈ ഗീതയെ ആണോ ഞാന്‍ തഴഞ്ഞത്. ഈ സനാതന ധര്‍മത്തെയാണോ ഞാന്‍ ജാതിവെറിയുടെ പ്രതീകങ്ങളായി കണ്ടത്. ഈ ഹിന്ദു ധര്മത്തിന്റെ പോരാളികലെയാനല്ലോ ഞാന്‍ വര്‍ഗീയവാദികള്‍ എന്ന് മുദ്ര കുത്തി തെരുവില്‍ നേരിട്ടത്. അജ്ഞരായ മനുഷ്യര്‍ ഈ പരിപാവനമായ ഹിന്ദു ധര്‍മത്തെ ആണല്ലോ അറിയാതെ പോകുന്നത്.
ഇന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്നു ഞാന്‍ ഒരു ഹിന്ദുവാണ്. ഈ ഹിന്ദു ധര്‍മത്തിനേ ലോകത്തെ രക്ഷിക്കാന്‍ ആകൂ. മതവെറി പഠിപ്പിക്കുന്ന, മനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തി വയ്ക്കുന്ന ഇസ്ലാമും ക്രിസ്തുമതവും എനിക്ക് വേണ്ട. ഗീതയെ മുറുകി പിടിച്ചു നടന്ന ഗാന്ധിജിക്ക് ഈ സനാതന ധര്‍മ്മത്തിന്‍റെ മാഹാത്മ്യം അറിയാവുന്നത് കൊണ്ട് മാത്രമാണ് രാജ്യത്തെ കീറിമുറിക്കാന്‍ ആഹ്വാനം ചെയ്തിട്ടും അന്യ മതസ്ഥരെ കൂടെ നിര്‍ത്താന്‍ ഭാരതീയരോട് ആഹ്വാനം ചെയ്തത് . വാസുദൈവ കുടുംബകം എന്ന സന്താന ധര്‍മത്തിന്റെ തത്വങ്ങളാണ് ഈ നാടിനാവശ്യം. ഈ മഹത്തായ ധര്‍മത്തിന്റെ ഈറ്റില്ലമായ എന്‍റെ ഭാരതം ഇന്ന് ജിഹാടികളുടെയും മതപരിവര്‍ത്തകരുടെയും പിടിയിലമര്‍ന്നു മറ്റൊരു വിഭജനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം ഞാന്‍ ഇന്ന് തിരിച്ചറിയുന്നു...ഏറെ വൈകിയാണെങ്കിലും. ജീവിതത്തിന്‍റെ ഈ സായം സന്ധ്യയില്‍ എനിക്ക് ഏറെ കാര്യങ്ങള്‍ ചെയ്യുവാനുണ്ട്. എന്‍റെ സോദരങ്ങള്‍ക്ക്, എന്‍റെ മക്കള്‍ക്ക്‌ പറഞ്ഞു കൊടുക്കണം അവര്‍ക്ക് കാണിച്ചു കൊടുക്കണം അവര്‍ക്ക് പിന്നില്‍ ലോകത്തെ സര്‍വ ചരാചരങ്ങള്‍ക്കും സുഖം ഭവിക്കട്ടെ എന്ന് കാംഷിച്ച ഒരു മഹാ സംസ്കാരം ഉണ്ടായിരുന്നു എന്നത്.

ഇനിയുള്ള നാളുകള്‍ ഹിന്ദുവായി...ഹിന്ദു ധര്‍മത്തിനായ്.

Ref: Bible Old Testament, Quran, Bhagavat Gita, rigveda,